ഈ വർഷം ലീവിനു നാട്ടിൽ പോയപ്പോൾ നല്ല ഒരു വർഷക്കാലം പ്രദീക്ഷിച്ചുവെങ്കിലും പ്രദീക്ഷയേ നഷ്ട്ടപെടുത്താത്ത രീതിയിലുളള ഒരു മഴക്കാലം ആസ്വദിക്കാൻ കഴിഞ്ഞു. പക്ഷേ പണ്ടത്തെ പോലെയുളള തവളകളുടെ കരച്ചിൽ പോര. തവളകളുടെ കരച്ചിലിനെ പറ്റി പറഞ്ഞപ്പോയാണു പണ്ടു ട്യൂഷൻ പഠിച്ചിരുന്നകാലത്ത് ഗഫൂർ സാർ പറഞ്ഞുതന്ന കഥ ഓർമ്മവന്നത്.